Menu

UAE rain

UAE Weather Alert : Heavy Rain Hit country, road closure over falling rocks, Orange alert

Due to the lowpressure trough Certain parts of UAE and almost all regions of Oman witness heavy rain yesterday. Rain to be continued with less intence today also according to Metbeat Weathers forecasters. Other part of GCC no rain. The reason of rain is regional meteorological phenomenon says our experts. In UAE landslide also reported.

Due to heavy rain Certain roads in parts of the UAE have been closed rainfall hit areas on Monday, the Sharjah Roads and Transport Authority (SRTA) announced via a post on Twitter that the Khor Fakkan-Dafta Road in Ras Al Khaimah has been closed in both directions.

The part that extends between Dafta Bridge to Washah Square will remain closed until announced otherwise due to falling rocks as a result of the heavy rains.

Users are alerted to use alternative routes, suggested roads are Al Dhaid Road and Maliha Road.

On Monday, Yellow alerts were issued for certain parts of the country which indicates “be on the lookout if you go for outdoor activities.”

Certain parts of the UAE saw light showers earlier yesterdays morning, cloudy and rainy weather is expected to last until Tuesday. Moderate to heavy rain lashes Abu Dhabi, Dubai, Sharjah; authority issues orange alert.

The advisories caution residents of hazardous weather conditions today, warning them to exercise vigilance and be alert if participating in outdoor activities.

Residents across the UAE woke up to a pleasant surprise early Tuesday morning as showers of rainfall swept across the country, hitting parts of Dubai, Abu Dhabi, Fujairah, Ras Al Khaimah and Sharjah.

The National Center of Meteorology (NCM) noted that moderate to heavy rain fell over Dubai’s Hatta and Ajman’s Masfut areas at 6.10am last morning. Heavy rain was also recorded over Ras Al Khaimah’s Al Munial area at 6am, and Al Ain’s Al Arad area at 5.55am. Moderate rain fell over Sir Baniyas Island in the Al Dhafra region at 6.53am.

Multiple posted by weather-related handle Storm Centre show the glorious downpours across the country, accompanied by blustery winds and shallow pool-filled roads.

One video shows pools of rain gently billowing across a road in Khorfakkan as trees gently sway in the wind. A particularly thrilling video taken by a resident at 12.45am last night even shows what appears to be lightning as a car navigates showers on the road. Another shows rain-soaked roads in a residential community in Abu Dhabi as droplets cover the windshield of a car.

The NCM issued a yellow alert for rough seas. warning residents to exercise vigilance if they participate in outdoor activities. An orange alert has also been issued until 10am today for convective clouds and fresh winds, and residents are asked to be on alert for hazardous weather events. They are also advised to follow advice issued by authorities.

യുഎഇയിൽ മഴയ്ക്കുള്ള സാധ്യത; താപനില 35 ഡിഗ്രി സെൽഷ്യസിൽ

യുഎഇയിൽ പൊടി നിറഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ പകൽ സമയത്ത് മഴയ്ക്കുള്ള സംവഹന മേഘങ്ങൾ ഉണ്ടാകും. ഇന്ന് രാവിലെ 6 പത്തിന് ദുബായിലെ ഹത്ത് അജ്മാനിലെ മാസ് ഫുഡ് മേഖലകളിൽ സാമാന്യം ശക്തമായ മഴ പെയ്തതായി രാജ്യത്തെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

റാസൽഖൈമയിലെ അൽമുനി ഏരിയയിൽ രാവിലെ ആറുമണിക്കും,അൽ ഐനിൽ ഭാഗത്ത് രാവിലെ 5 55 നും കനത്ത മഴ രേഖപ്പെടുത്തി. കടൽ പ്രക്ഷുബ്ധം ആയതിനാൽ ആളുകൾ ജാഗ്രത പാലിക്കണം എന്ന് എൻസിഎം അറിയിച്ചു. യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അറേബ്യൻ കടലും ഒമാൻ കടലും സാമാന്യം പ്രക്ഷുബ്ധം ആയിരിക്കും.

UAE weather: Thundery rain expected on Monday and Tuesday

Rain and thunder are expected to reach most of the UAE on Monday and Tuesday, before giving way to sunny conditions.The mercury is set to hit 32ºC in Dubai and 35ºC in Abu Dhabi on Monday but it will be cloudy at times, the National Centre of Meteorology said. It has predicted rain on Monday and Tuesday.

It will be dusty and cloudy at times, accompanied by some convective clouds, the forecaster said in its weekly bulletin.

There is a chance of rainfall over scattered areas of the country, especially northern, eastern and coastal areas.

BBC Weather says the rain on Monday will start from around 8am, with scattered showers throughout the day.

The showers will turn thundery in the early evening time and continue through the night into Tuesday morning, after which the sunnier weather will return in the west of the country, with the rain eventually clearing the east by the evening.

The change in temperature, cloudy conditions and haze will whip up winds, resulting in rough conditions in the Arabian Gulf and Gulf of Oman.
In Dubai, it will be 27ºC on Wednesday and Thursday, and 29ºC on Friday. Conditions will be similar in the capital.

Earlier this week, light showers, accompanied by thunder at times, fell on Dubai, Sharjah, Ras Al Khaimah, Masafi, Al Ain, Ghantoot and some parts of Abu Dhabi city.

യു.എ.ഇ യിൽ ഇടിയോടെ മഴ സാധ്യത; താപനില കുറയും

യു.എ.ഇയിൽ നാളെ (തിങ്കൾ) മുതൽ ഇടിയോടെ മഴക്ക് സാധ്യത. തിങ്കളും ചൊവ്വയുമാണ് വിവിധ എമിറേറ്റുകളിൽ മഴ സാധ്യത. താപനിലയിലും കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പായ National Centre of Meteorology (NCM) അറിയിച്ചു. ദുബൈയിൽ തിങ്കളാഴ്ച 32 ഡിഗ്രിയും അബൂദബിയിൽ 35 ഡിഗ്രിയുമാണ് താപനില പ്രതീക്ഷിക്കുന്നത്. തിങ്കളും ചൊവ്വയും ചിലയിടത്ത് മഴയും മറ്റുള്ള പ്രദേശങ്ങളിൽ ഇടിയോടെ മഴയും ലഭിക്കും. ദുബൈയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും താപനില 27 ഡിഗ്രിയായും വെള്ളിയാഴ്ച 29 ഡിഗ്രിയായും തുടരും.

മേഘാവൃതമായ അന്തരീക്ഷവും യു.എ.ഇയിൽ കാണാം. താപസംവഹനം മൂലം മേഘങ്ങൾ രൂപപ്പെടുന്നതാണിത്. വടക്കൻ, കിഴക്കൻ, തീരദേശ മേഖലകളിൽ ഇടിയോടെ മഴ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ മുതൽ മഴ തുടങ്ങാനാണ് സാധ്യത. വൈകിട്ടാണ് ഇടിയോടെ മഴ പ്രതീക്ഷിക്കുന്നത്. രാത്രിയിലും മഴ തുടരും. ചൊവ്വാഴ്ച രാവിലെ വരെയാണ് മഴ സാധ്യത. ഈ ആഴ്ച തുടക്കത്തിലും ഇടിയോടെ മഴ ദുബൈ, ഷാർജ, റാസൽ ഖൈമ, മസാഫി,്്അൽ ഐൻ, ഗൻതൂത്, അബൂദബിയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ലഭിച്ചിരുന്നു.

തുടർന്ന് വീണ്ടും ചൂടു കാലാവസ്ഥയിലേക്ക് യു.എ.ഇ നീങ്ങും. പടിഞ്ഞാറൻ മേഖലയിലും ചൂടു കാലാവസ്ഥ തുടരും. താപനിലയിലെ വ്യതിയാനവും മേഘാവൃതമായ അന്തരീക്ഷവും മുകളിലേക്കുള്ള കാറ്റും മൂലം അറേബ്യൻ കടലിടുക്കിലും ഒമാൻ കടലിലിടുക്കിലും പ്രക്ഷുബ്ധമായ കടലിനും സാധ്യതയുണ്ട്. ഇന്നലെ മൂടൽമഞ്ഞിനെ തുടർന്ന് എൻ.സി.എം അബൂദബിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കാഴ്ചാ പരിധി കുറഞ്ഞതിനെ തുടർന്ന് അബൂദബി പൊലിസും മുന്നറിയിപ്പ് നൽകിയിരുന്നു.

UAE യിൽ മഴ എത്ര നാൾ കൂടി തുടരും ? ജാഗ്രത വേണമെന്ന് നിർദേശം

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴക്ക് കാരണമായ അന്തരീക്ഷ സ്ഥിതി നാളെ വരെ തുടരാൻ സാധ്യത. വെള്ളിയാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. കടൽതീരത്ത് നിന്ന് മാറി നിൽക്കണമെന്നും വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും പൊലീസ് നിർദേശം നൽകി.

കഴിഞ്ഞ ദിവസം ദുബൈ ദേര, ഹത്ത, ബർദുബൈ തുടങ്ങി പലയിടങ്ങളിലും ഇടിമിന്നലോടൊപ്പം മഴ ലഭിച്ചിരുന്നു. ലഹ്ബാബ്, മർഗാം എന്നീ സ്ഥലങ്ങളിൽ ആലിപ്പഴ വർഷമുണ്ടായി. ഷാർജയടക്കം വടക്കൻ എമിറേറ്റുകളിലും അബൂദബിയിലെ ചില ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്. വേനൽ ശക്തമാകുന്നതിന് മുൻപുള്ള കാലാവസ്ഥ മാറ്റത്തിൽ മഴ ഉണ്ടാകാറുണ്ട്.

ഷാർജയിൽ ഊദ് അൽ മുതീന, കോർണിഷ്, മലീഹ, അൽ ഖാൻ എന്നീ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. അബൂദബി സിറ്റിയുടെ ചില ഭാഗങ്ങളിലും അൽഐനിലും മഴ രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും മഴയും കാറ്റും തുടരും. അന്തരീക്ഷോഷ്മാവ് 12 ഡിഗ്രി വരെ കുറയും. വ്യാഴം, വെള്ള ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ അമ്പത് കിലോമീറ്ററായി വർധിക്കും. കാലാവസ്ഥാ മാറ്റത്തിൽ ജാഗ്രതവേണമെന്ന് പൊലീസ് ഫോണുകളിലേക്ക് അടിയന്തര സന്ദേശവും അയച്ചിരുന്നു.

യു എ ഇ യിൽ കടൽ പ്രക്ഷുബ്ധം, ശക്തമായ കാറ്റും; അബുദാബി , റാ സൽഖൈമ എന്നിവിടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം

യു എ ഇ യിൽ ശക്തമായ കാറ്റ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. അതിനാൽ ബീച്ചിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക. നാഷ്ണൽ സെന്റർ ഓഫ് മെറ്റീരിയോളജി അനുസരിച്ച് അബുദാബി, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലുടനീളം മേഘാവ്യതമായ അന്തരീക്ഷം ആയിക്കും.

കാറ്റ് ആവർത്തിച്ച് വിശാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും കടലിന് മുകളിലൂടെ, മണിക്കൂറിൽ 15-25 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ എത്താം.

കടൽ സാമാന്യം ശാന്തമായിരിക്കും, വെള്ളിയാഴ്ച പുലർച്ചയോടെ അറേബ്യൻ ഗൾഫിൽ കൂടുതൽ പ്രക്ഷുബ്ധമാകും, ഒമാൻ കടലിൽ പൊതുവെ മിതമായ ശാന്തത അനുഭവപ്പെടും, വൈകുന്നേരത്തോടെ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാം.

ശരാശരി, ഉയർന്ന താപനില 20-ൽ ആയിരിക്കുമെന്നും പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ദുബായിൽ ഇപ്പോൾ താപനില 27 ഡിഗ്രി സെൽഷ്യസാണ്.

യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ: പലയിടങ്ങളിലും മഴ മുന്നറിയിപ്പ്

അഷറഫ് ചേരാപുരം
ദുബൈ: മഴ, കാറ്റ് തുടങ്ങിയവ ഇടക്കിടെ അനുഭവപ്പെട്ട് യു.എ.ഇയില്‍ അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇന്നു മുതല്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പെത്തി.കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശമല്ലാത്ത മഴ ലഭിച്ചിരുന്നു. ശൈത്യ കാലാവസ്ഥ തുടരുന്നതോടൊപ്പം കാറ്റു വീശുന്നുണ്ട്. അസ്ഥിര കാലാവസ്ഥയില്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം വാഹനങ്ങള്‍ പുറത്തിറക്കിയാല്‍ മതിയെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

അടിയന്തര സാഹചര്യത്തെ നേരിടാന്‍ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നും നാളെയും ചില പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം നിലനില്‍ക്കുമെന്നും മറ്റിടങ്ങളില്‍ വിവിധ തീവ്രതകളില്‍ മഴയും ഇടയ്ക്കിടെ ഇടിയും മിന്നലും ഉണ്ടാകുമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു.

ജനുവരിയിലെ തണുപ്പിനിടെ മഴയില്‍ കുളിച്ച് യു.എ.ഇ

അഷറഫ് ചേരാപുരം
ദുബൈ: തണുപ്പിന്റെ കരിമ്പടത്തിനുള്ളില്‍ മഴയുടെ തുടിമുട്ടല്‍. യു.എ.ഇയിലെ മിക്ക സ്ഥലങ്ങളിലും ശനിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ ലഭിച്ചു. ഈ വര്‍ഷം ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണ് ദുബൈ, അബൂദബി, ഷാര്‍ജ എമിറേറ്റുകളില്‍ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം. ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും മലയോരങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. മഴ ശക്തമായതോടെ വിവിധ സ്ഥലങ്ങളില്‍ റോഡുകളിലടക്കം വെള്ളം നിറഞ്ഞു.

ഞായറാഴ്ചയും വെള്ളക്കെട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാഴ്ചയായി. വാദികളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ സാഹസിക യാത്രക്ക് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദുബൈയില്‍ പെയ്ത കനത്ത മഴയുടെ ദൃശ്യങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ബര്‍ദുബൈ, ദേര, ജുമൈറ, അല്‍ഖൂസ്, ജബല്‍ അലി, ഇന്റര്‍നാഷനല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, സിലിക്കണ്‍ ഒയാസിസ് എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ഗൾഫിൽ മഴ , ആലിപ്പഴ വർഷം , ശൈത്യം തുടരും

ഗൾഫിൽ ശക്തമായ മഴക്ക് സാധ്യത. പലയിടങ്ങളിലായി മഴ, മഞ്ഞുവീഴ്ച എന്നിവയ്ക്കാണ് അടുത്ത ദിവസങ്ങളിൽ സാധ്യത. സൗദിയിൽ മക്ക, ജിദ്ദ, റാബിഗ്, അൽ ബഹ, മദീന മേഖലകളിൽ ഇടത്തരം മഴയും ആലിപ്പഴ വർഷവും ഉണ്ടാകും. യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിലും മഴക്ക് സാധ്യതയുണ്ട്. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ ഏജൻസികൾ അവിടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


എന്താണ് മഴക്ക് കാരണം?
ചെങ്കടലിൽ നിന്നും മറ്റും കഴിഞ്ഞ ഏതാനും ദിവസമായി അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഈർപ്പ പ്രവാഹമുണ്ട്. മധ്യ, വടക്കൻ സൗദിക്കു മുകളിലൂടെയാണ് മേഘങ്ങൾ കരയറുന്നത്. ആഫ്രിക്കയുടെ മുകളിലൂടെ വരുന്ന ഈർപ്പമുള്ള കാറ്റും അറേബ്യൻ മേഖലയിൽ മഴ നൽകും. ഒപ്പം മധ്യധരണ്യാഴിയിൽ നിന്നുള്ള പശ്ചിമവാതത്തിന്റെ സാന്നിധ്യം മഞ്ഞുവീഴ്ച, മഴ, ആലിപ്പഴ വർഷം എന്നിവയ്ക്ക് കാരണമാകും. ഗൾഫിനു മുകളിലെ കാറ്റിന്റെ ചുഴിക്ക് കൂടി സാധ്യതയുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതേ കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

യു.എ. ഇ യിലും ഒമാനിലും മഴ

ദുബൈ: കാലാവസ്ഥയുടെ മാറ്റം സൂചിപ്പിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും മഴ ലഭിച്ചു.ഖോര്‍ഫുഖാന്‍ പോലുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്തെ കാലാവസ്ഥാ വിഭാഗം മഴയുമായി ബന്ധപ്പെട്ട് മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.

ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
ദുബൈ വേൾഡ് ട്രേഡ് സെന്റർ മുതൽ ജുമൈറ, കരാമ, മുഹൈസിന, വർസാൻ എന്നിവിടങ്ങളിലേയ്ക്കും ഷാർജ, അജ്മാൻ, അബൂദബി, ഉമ്മുൽ ഖുവൈൻ എന്നീ അയൽ എമിറേറ്റുകളിലും മഴ പെയ്തതു. വർസാനിൽ ശക്തമായ മഴയാണ് പെയ്ത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 11നു രാജ്യത്തെ എല്ലാ പള്ളികളിലും മഴ പ്രാർഥന നടത്താൻ നിർദ്ദേശിച്ചിരുന്നു. ദുബൈ, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ ചെറിയ രീതിയിൽ കനത്ത മഴയും അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയും രേഖപ്പെടുത്തി.ചില ഭാഗങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട മഴ രേഖപ്പെടുത്തി.